ബത്‌ഷെബാ ശയനമുറിയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു. ഷൂനാംകാരി അബിഷാഗ് വൃദ്ധനായ അവനെ പരിചരിക്കുകയായിരുന്നു.