Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉത്തമഗീതം

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    ഗാനം ഒന്ന്
  • 1 : സോളമന്റെ ഉത്തമഗീതം Share on Facebook Share on Twitter Get this statement Link
  • മണവാട്ടി:
  • 2 : നിന്റെ അധരം എന്നെചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്. Share on Facebook Share on Twitter Get this statement Link
  • 3 : നിന്റെ അഭിഷേകതൈലം സുരഭിലമാണ്, നിന്റെ നാമം പകര്‍ന്ന തൈലംപോലെയാണ്, അതുകൊണ്ട് കന്യകമാര്‍നിന്നെ പ്രേമിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : എന്നെ കൊണ്ടുപോവുക,നമുക്കു വേഗം പോകാം. രാജാവ് തന്റെ മണവറയിലേക്ക്എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ആനന്ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്റെ പ്രേമത്തെവീഞ്ഞിനെക്കാള്‍ പുകഴ്ത്തും; അവര്‍ നിന്നെ സ്‌നേഹിക്കുന്നത്‌യുക്തംതന്നെ. Share on Facebook Share on Twitter Get this statement Link
  • 5 : ജറുസലെംപുത്രിമാരേ,ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍പോലെയുംസോളമന്റെ തിരശ്ശീലകള്‍പോലെയും അഴകുള്ളവളാണ്. Share on Facebook Share on Twitter Get this statement Link
  • 6 : ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട്, വെയിലേറ്റു ഞാന്‍ ഇരുണ്ടുപോയതുകൊണ്ട്, എന്നെതുറിച്ചുനോക്കരുതേ. എന്റെ മാതൃതനയന്‍മാര്‍എന്നോടു കോപിച്ചു; അവര്‍ എന്നെ മുന്തിരിത്തോട്ടങ്ങളുടെകാവല്‍ക്കാരിയാക്കി. എന്നാല്‍ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 7 : എന്റെ പ്രാണപ്രിയനേ,എന്നോടു പറയുക. നിന്റെ ആടുകളെ എവിടെ മേയ്ക്കുന്നു? ഉച്ചയ്ക്ക് അവയ്ക്ക് എവിടെവിശ്രമം നല്‍കുന്നു? ഞാനെന്തിനു നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത് അലഞ്ഞുനടക്കണം? Share on Facebook Share on Twitter Get this statement Link
  • തോഴിമാര്‍:
  • 8 : സ്ത്രീകളില്‍ അതിസുന്ദരിയായവളേ,നിനക്കതറിഞ്ഞുകൂടെങ്കില്‍ആട്ടിന്‍പറ്റത്തിന്റെ കാല്‍ചുവടുകള്‍പിന്തുടരുക; ഇടയന്‍മാരുടെ കൂടാരങ്ങള്‍ക്കരികില്‍നിന്റെ ആട്ടിന്‍കുട്ടികളെ മേയ്ക്കുക. Share on Facebook Share on Twitter Get this statement Link
  • മണവാളന്‍:
  • 9 : എന്റെ പ്രേമധാമമേ, ഫറവോയുടെരഥത്തില്‍കെട്ടിയ പെണ്‍കുതിരയോടു നിന്നെ ഞാന്‍ ഉപമിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : നിന്റെ കവിള്‍ത്തടങ്ങള്‍കുറുനിരകൊണ്ടു ശോഭിക്കുന്നു; നിന്റെ കഴുത്തു രത്‌നമാലകള്‍കൊണ്ടും Share on Facebook Share on Twitter Get this statement Link
  • 11 : വെള്ളിപതിച്ച സ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങള്‍ ഉണ്ടാക്കിത്തരാം. Share on Facebook Share on Twitter Get this statement Link
  • മണവാട്ടി:
  • 12 : രാജാവ് ശയ്യയിലായിരിക്കേ, എന്റെ ജടാമാഞ്ചി തൂമണം തൂകി. Share on Facebook Share on Twitter Get this statement Link
  • 13 : എന്റെ പ്രാണപ്രിയന്‍ സ്തനാന്തരത്തില്‍ സൂക്ഷിക്കുന്നനറും പശച്ചിമിഴുപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 14 : എന്റെ പ്രാണപ്രിയന്‍ എന്‍ഗേദിയിലെമുന്തിരിത്തോപ്പുകളിലെമൈലാഞ്ചിപ്പൂങ്കുലപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • മണവാളന്‍:
  • 15 : എന്റെ പ്രിയേ, ഹാ, നീ എത്ര സുന്ദരി! അതേ നീ സുന്ദരിതന്നെ; നിന്റെ കണ്ണുകള്‍ ഇണപ്രാവുകളാണ്. Share on Facebook Share on Twitter Get this statement Link
  • മണവാട്ടി:
  • 16 : എന്റെ പ്രിയനേ, നീ എത്ര സുന്ദരന്‍! അതേ, സുന്ദരന്‍തന്നെ. നമ്മുടെ ശയ്യാതലം ഹരിതമോഹനമാണ്. Share on Facebook Share on Twitter Get this statement Link
  • 17 : ദേവദാരുകൊണ്ട് ഉത്തരവുംസരളവൃക്ഷംകൊണ്ട് കഴുക്കോലുംതീര്‍ത്തതാണ് നമ്മുടെ ഭവനം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 22:38:07 IST 2024
Back to Top