Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

വിലാപങ്ങള്‍

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    
  • 1 : അവിടുത്തെ ക്രോധത്തിന്റെ ദണ്‍ഡനം അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍. Share on Facebook Share on Twitter Get this statement Link
  • 2 : പ്രകാശത്തിലേക്കല്ല, കൂരിരുട്ടിലേക്കാണ്അവിടുന്ന് എന്നെതള്ളിവിട്ടത്. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുത്തെ കരം ദിവസം മുഴുവന്‍ വീണ്ടും വീണ്ടും പതിക്കുന്നത് എന്റെ മേലാണ്. Share on Facebook Share on Twitter Get this statement Link
  • 4 : എന്റെ മാംസവും തൊലിയും ജീര്‍ണിക്കാന്‍ അവിടുന്ന് ഇടയാക്കി. എന്റെ അസ്ഥികളെ അവിടുന്ന് തകര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 5 : അവിടുന്ന് എന്നെ ആക്രമിക്കുകയും യാതനയും ദുരിതവുംകൊണ്ട് എന്നെ പൊതിയുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 6 : പണ്ടേ മരിച്ചവനെ എന്നപോലെ എന്നെഅവിടുന്ന് അന്ധകാരത്തില്‍ പാര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : രക്ഷപെടാതിരിക്കാന്‍ അവിടുന്ന്എനിക്കു ചുറ്റും മതിലു കെട്ടി, ഭാരമുള്ള ചങ്ങലകള്‍കൊണ്ട്എന്നെ ബന്ധിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : ഞാന്‍ വിളിച്ചപേക്ഷിക്കുന്നെങ്കിലുംഅവിടുന്ന് എന്റെ പ്രാര്‍ഥനചെവിക്കൊള്ളുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 9 : ചെത്തിയെടുത്ത കല്ലുകൊണ്ട് അവിടുന്ന് എന്റെ വഴിയടച്ചു. എന്റെ പാതകളെ അവിടുന്ന് വളഞ്ഞതാക്കി. Share on Facebook Share on Twitter Get this statement Link
  • 10 : അവിടുന്ന് എനിക്കു പതിയിരിക്കുന്നകരടിയെപ്പോലെയും ഒളിച്ചിരിക്കുന്നസിംഹത്തെപ്പോലെയുമാണ്. Share on Facebook Share on Twitter Get this statement Link
  • 11 : അവിടുന്ന് എന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി, ചീന്തിക്കീറി ഏകനായി ഉപേക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : അവിടുന്ന് വില്ലു കുലച്ച് എന്നെഅസ്ത്രത്തിനു ലക്ഷ്യമാക്കി. Share on Facebook Share on Twitter Get this statement Link
  • 13 : അവിടുന്ന് ആവനാഴിയിലെ അമ്പ്എന്റെ ഹൃദയത്തിലേക്കയച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : ഞാന്‍ ജനതകള്‍ക്കു പരിഹാസപാത്രമായി. ദിവസംമുഴുവന്‍ അവര്‍ എന്നെപരിഹസിച്ചു പാടുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അവിടുന്ന് എന്നെ കയ്പുകൊണ്ടു നിറച്ചു. അവിടുന്ന് എന്നെ കാഞ്ഞിരംകൊണ്ടുമത്തുപിടിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : കല്ലുചവച്ച് പല്ലു പൊടിയാനുംചാരം തിന്നാനും എനിക്കിടവരുത്തി. Share on Facebook Share on Twitter Get this statement Link
  • 17 : എന്റെ ആത്മാവിനു സ്വസ്ഥതയില്ല. സന്തോഷമെന്തെന്നു ഞാന്‍ മറന്നു. Share on Facebook Share on Twitter Get this statement Link
  • 18 : അതുകൊണ്ട്, എന്റെ ശക്തിയുംകര്‍ത്താവിലുള്ള പ്രത്യാശയും പൊയ്‌പോയെന്ന് ഞാന്‍ വിലപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : എന്റെ ക്ഷടതയുടെയും അലച്ചിലിന്റെയും ഓര്‍മ കയ്‌പേറിയ വിഷമാണ്. Share on Facebook Share on Twitter Get this statement Link
  • 20 : അതിനെപ്പറ്റി നിരന്തരം ചിന്തിച്ച്എന്റെ മനം തകരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : എന്നാല്‍, ഞാന്‍ ഒരു കാര്യം ഓര്‍മിക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 23 : ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്. Share on Facebook Share on Twitter Get this statement Link
  • 24 : കര്‍ത്താവാണ് എന്റെ ഓഹരി, അവിടുന്നാണ് എന്റെ പ്രത്യാശഎന്നു ഞാന്‍ പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ് നല്ലവനാണ്. Share on Facebook Share on Twitter Get this statement Link
  • 26 : കര്‍ത്താവിന്റെ രക്ഷയെ ശാന്തമായികാത്തിരിക്കുന്നത് ഉത്തമം. Share on Facebook Share on Twitter Get this statement Link
  • 27 : യൗവനത്തില്‍ നുകം വഹിക്കുന്നത്മനുഷ്യനു നല്ലതാണ്. Share on Facebook Share on Twitter Get this statement Link
  • 28 : അവിടുന്ന് അത് അവന്റെ മേല്‍വയ്ക്കുമ്പോള്‍ അവന്‍ ഏകനായി മൗനമായിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 29 : അവന്‍ മുഖം മണ്ണില്‍ പൂഴ്ത്തട്ടെ!ഇനിയും പ്രത്യാശയ്ക്കു വകയുണ്ട്. Share on Facebook Share on Twitter Get this statement Link
  • 30 : അവന്റെ കവിള്‍ത്തടംതല്ല് ഏറ്റുവാങ്ങട്ടെ! നിന്ദനംകൊണ്ട് അവന്‍ നിറയട്ടെ! Share on Facebook Share on Twitter Get this statement Link
  • 31 : എന്തെന്നാല്‍, കര്‍ത്താവ്എന്നേക്കുമായി ഉപേക്ഷിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 32 : അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന്അനുസൃതമായി ദയ കാണിക്കും. Share on Facebook Share on Twitter Get this statement Link
  • 33 : അവിടുന്ന് ഒരിക്കലും മനഃപൂര്‍വംമനുഷ്യമക്കളെ പീഡിപ്പിക്കുകയോദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 34 : തടവുകാരെ ചവിട്ടിമെതിക്കുന്നതും Share on Facebook Share on Twitter Get this statement Link
  • 35 : അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടം മറിക്കുന്നതും Share on Facebook Share on Twitter Get this statement Link
  • 36 : മനുഷ്യനു നീതി നിഷേധിക്കുന്നതുംകര്‍ത്താവ് അംഗീകരിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 37 : കല്‍പനകൊണ്ടുമാത്രം കാര്യംനടപ്പിലാക്കാന്‍ ആര്‍ക്കു കഴിയും? കര്‍ത്താവിനല്ലാതെ ആര്‍ക്ക്? Share on Facebook Share on Twitter Get this statement Link
  • 38 : അത്യുന്നതന്റെ അധരത്തില്‍നിന്നല്ലേനന്‍മയും തിന്‍മയും വരുന്നത്? Share on Facebook Share on Twitter Get this statement Link
  • 39 : മനുഷ്യന്‍ - വെറും മര്‍ത്ത്യന്‍ -ജീവിക്കുന്നിടത്തോളംകാലം തന്റെ പാപത്തിനു കിട്ടിയ ശിക്ഷയെപ്പറ്റി എന്തിനു പരാതിപ്പെടുന്നു? Share on Facebook Share on Twitter Get this statement Link
  • 40 : നമുക്കു നമ്മുടെ വഴികള്‍സൂക്ഷ്മമായി പരിശോധിക്കുകയും കര്‍ത്താവിങ്കലേക്കു തിരിയുകയും ചെയ്യാം. Share on Facebook Share on Twitter Get this statement Link
  • 41 : നമുക്കു നമ്മുടെ ഹൃദയവും കരങ്ങളുംസ്വര്‍ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയര്‍ത്താം. Share on Facebook Share on Twitter Get this statement Link
  • 42 : ഞങ്ങള്‍ പാപം ചെയ്തു,ധിക്കാരം കാണിച്ചു. അവിടുന്നു മാപ്പു നല്‍കിയില്ല. Share on Facebook Share on Twitter Get this statement Link
  • 43 : അവിടുന്ന് കോപംപൂണ്ട്ഞങ്ങളെ പിന്തുടര്‍ന്നു; ഞങ്ങളെ നിഷ്‌കരുണം വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 44 : ഒരു പ്രാര്‍ഥനയും കടന്നുചെല്ലാനാവാത്തവിധം അവിടുന്ന്‌മേഘംകൊണ്ട് ആവൃതനായി. Share on Facebook Share on Twitter Get this statement Link
  • 45 : ജനതകളുടെയിടയില്‍ ഞങ്ങളെ അവിടുന്ന് ചപ്പും ചവറുമാക്കി. Share on Facebook Share on Twitter Get this statement Link
  • 46 : ഞങ്ങളുടെ ശത്രുക്കള്‍ഞങ്ങള്‍ക്കെതിരേ വായ് പിളര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 47 : സംഭ്രാന്തിയും കെണിയുംഞങ്ങളുടെമേല്‍ പതിച്ചു; വിനാശവും ശൂന്യതയും ഞങ്ങളെ ഗ്രസിച്ചു. Share on Facebook Share on Twitter Get this statement Link
  • 48 : എന്റെ ജനതയുടെ പുത്രിക്കുണ്ടായനാശംനിമിത്തം എന്റെ കണ്ണുകളില്‍നിന്ന് നീര്‍ച്ചാലുകള്‍ ഒഴുകുന്നു. Share on Facebook Share on Twitter Get this statement Link
  • 49 : എന്റെ കണ്ണുനീര്‍ അവിരാമം പ്രവഹിക്കും. Share on Facebook Share on Twitter Get this statement Link
  • 50 : കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്നുനോക്കിക്കാണുന്നതുവരെഅതു നിലയ്ക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 51 : എന്റെ നഗരത്തിലെ കന്യകമാരുടെ വിധി എന്റെ കണ്ണുകളെ ദുഃഖപൂര്‍ണമാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 52 : അകാരണമായി എന്റെ ശത്രുവായവര്‍എന്നെ പക്ഷിയെയെന്നപോലെ വേട്ടയാടി. Share on Facebook Share on Twitter Get this statement Link
  • 53 : അവര്‍ എന്നെ ജീവനോടെ കുഴിയില്‍ തള്ളി; അവര്‍ എന്റെ മേല്‍ കല്ലുരുട്ടിവച്ചു. Share on Facebook Share on Twitter Get this statement Link
  • 54 : വെള്ളം എന്നെമൂടി. ഞാന്‍ നശിച്ചു എന്നു ഞാന്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 55 : കുഴിയുടെ അടിയില്‍നിന്ന് കര്‍ത്താവേ,ഞാന്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 56 : സഹായത്തിനായുള്ള എന്റെ നിലവിളിക്കെതിരേ അവിടുത്തെ ചെവി അടയ്ക്കരുതേ എന്ന എന്റെ യാചന അവിടുന്ന് കേട്ടു. Share on Facebook Share on Twitter Get this statement Link
  • 57 : ഞാന്‍ വിളിച്ചപ്പോള്‍ അവിടുന്ന് അടുത്തുവന്നു. ഭയപ്പെടേണ്ടാ എന്ന് അവിടുന്ന് പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 58 : കര്‍ത്താവേ, അവിടുന്ന് എനിക്കുവേണ്ടിന്യായവാദം നടത്തി; അവിടുന്ന് എന്റെ ജീവനെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 59 : കര്‍ത്താവേ, എനിക്കേറ്റ ദ്രോഹംഅവിടുന്ന് കണ്ടു. എനിക്കുവേണ്ടി നീതി നടത്തണമേ! Share on Facebook Share on Twitter Get this statement Link
  • 60 : അവരുടെ പ്രതികാരവും അവര്‍എനിക്കുവേണ്ടിവച്ച കെണികളുംഅവിടുന്ന് കണ്ടു. Share on Facebook Share on Twitter Get this statement Link
  • 61 : കര്‍ത്താവേ, അവരുടെ നിന്ദനങ്ങളുംദുരാലോചനകളും അവിടുന്ന് കേട്ടു. Share on Facebook Share on Twitter Get this statement Link
  • 62 : എന്നെ ആക്രമിക്കുന്നവരുടെ വാക്കുകളും വിചാരങ്ങളും ദിവസംമുഴുവന്‍ എനിക്ക് എതിരായിട്ടാണ്. Share on Facebook Share on Twitter Get this statement Link
  • 63 : അവരുടെ ഇരിപ്പും നില്‍പുംഅവിടുന്ന് കാണണമേ! ഞാനാണ് അവരുടെപരിഹാസഗാനങ്ങളുടെ വിഷയം. Share on Facebook Share on Twitter Get this statement Link
  • 64 : കര്‍ത്താവേ, അവരുടെ പ്രവൃത്തികള്‍ക്കുതക്ക പ്രതിഫലം നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 65 : അവരുടെ ഹൃദയത്തെ മരവിപ്പിക്കണമേ! അവിടുത്തെ ശാപം അവരുടെമേല്‍ പതിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 66 : കര്‍ത്താവേ, കോപത്തോടെഅവരെ പിന്‍തുടര്‍ന്ന് അവിടുത്തെ ആകാശത്തിന്‍കീഴില്‍നിന്ന് അവരെനശിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 19:45:29 IST 2024
Back to Top