Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഇരുപത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 29

    
  • 1 : കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടുംമര്‍ക്കടമുഷ്ടി പിടിക്കുന്നവന്‍ രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്നു പതിക്കും. Share on Facebook Share on Twitter Get this statement Link
  • 2 : നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്‍മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍വിലപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ജ്ഞാനത്തെ സ്‌നേഹിക്കുന്നവന്‍പിതാവിനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവസിക്കുന്നവന്‍സമ്പത്തു ധൂര്‍ത്തടിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : നീതിയിലൂടെ രാജാവ് നാടിനുക്‌ഷേമം വരുത്തുന്നു; നിര്‍ബന്ധിച്ച് നികുതി ഈടാക്കുന്നവന്‍ നാടു നശിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അയല്‍ക്കാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്റെ കാലിനു കെണിവയ്ക്കുകയാണ്. Share on Facebook Share on Twitter Get this statement Link
  • 6 : ദുഷ്ടന്റെ അതിക്രമങ്ങള്‍ അവനെകുരുക്കിലാക്കുന്നു; നീതിമാന്‍ സന്തോഷത്തോടെ മുന്നേറുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : നീതിമാന്‍ ദരിദ്രരുടെ അവകാശങ്ങള്‍അംഗീകരിക്കുന്നു; ദുഷ്ടന് അതിലൊന്നും ശ്രദ്ധയില്ല. Share on Facebook Share on Twitter Get this statement Link
  • 8 : പരിഹാസകന്‍ നഗരത്തിനു തീ വയ്ക്കുന്നു; ജ്ഞാനികള്‍ ക്രോധം അകറ്റിക്കളയുന്നു Share on Facebook Share on Twitter Get this statement Link
  • 9 : ജ്ഞാനി ഭോഷനുമായി വ്യവഹാരത്തിലേര്‍പ്പെട്ടാല്‍ ഭോഷന്‍ കലിതുള്ളുകയും അട്ടഹസിക്കുകയും ചെയ്യുമെന്നല്ലാതെ, സമാധാനം ലഭിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 10 : രക്തദാഹികള്‍ നിര്‍ദോഷനെ വെറുക്കുന്നു; ദുഷ്ടന്‍ അവന്റെ ജീവന്‍ വേട്ടയാടുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : ഭോഷന്‍ കോപത്തെ കടിഞ്ഞാണ്‍അയച്ചുവിടുന്നു; ജ്ഞാനി അതിനെ ക്ഷമയോടെനിയന്ത്രിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ഭരണാധിപന്‍ അസത്യത്തിനുചെവികൊടുത്താല്‍ സേവകര്‍ ദുഷ്ടരായിത്തീരും. Share on Facebook Share on Twitter Get this statement Link
  • 13 : ദരിദ്രനും അവനെ പീഡിപ്പിക്കുന്നവനുംഒരു കാര്യത്തില്‍ തുല്യരാണ്; ഇരുവരുടെയും കണ്ണുകള്‍ക്കു പ്രകാശംനല്‍കുന്നതു കര്‍ത്താവാണ്. Share on Facebook Share on Twitter Get this statement Link
  • 14 : ദരിദ്രര്‍ക്കു നീതി ഉറപ്പുവരുത്തുന്നരാജാവിന്റെ സിംഹാസനം ഉറച്ചുനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 15 : താഡനവും ശാസനവും ജ്ഞാനംപകര്‍ന്നുകൊടുക്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടിഅമ്മയ്ക്ക് അപമാനം വരുത്തിവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ദുഷ്ടന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതിക്രമം പെരുകുന്നു; അവരുടെ അധഃപതനം നീതിമാന്‍മാര്‍ കാണും. Share on Facebook Share on Twitter Get this statement Link
  • 17 : മകനു ശിക്ഷണം നല്‍കുക, അവന്‍ നിനക്ക് ആശ്വാസഹേതുവാകും; നിന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 18 : പ്രവചനം ഇല്ലാത്തിടത്തു ജനങ്ങള്‍നിയന്ത്രണം വെടിയുന്നു; നിയമം പാലിക്കുന്നവന്‍ അനുഗൃഹീത നാണ്. Share on Facebook Share on Twitter Get this statement Link
  • 19 : വാക്കുകൊണ്ടുമാത്രം ഭൃത്യനെ നന്നാക്കാനാവില്ല; അവന്‍ മനസ്‌സിലാക്കിയാല്‍ത്തന്നെയുംഅനുസരിക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 20 : വാതോരാതെ സംസാരിക്കുന്നവനെ നോക്കൂ; ഭോഷന് അവനെക്കാള്‍ ഏറെപ്രതീക്ഷയ്ക്കു വകയുണ്ട്. Share on Facebook Share on Twitter Get this statement Link
  • 21 : ഭൃത്യനോടു ചെറുപ്പംമുതലേഅമിതദാക്ഷിണ്യം കാട്ടിയാല്‍നിനക്കുള്ളതെല്ലാം അവസാനംഅവന്‍ സ്വന്തമാക്കും. Share on Facebook Share on Twitter Get this statement Link
  • 22 : രോഷാകുലന്‍ കലഹം ഇളക്കിവിടുന്നു; കോപശീലന്‍ അതിക്രമങ്ങള്‍വരുത്തിവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അഹങ്കാരി നിലംപതിക്കും; വിനീതഹൃദയന്‍ ബഹുമതി നേടും. Share on Facebook Share on Twitter Get this statement Link
  • 24 : കള്ളന്റെ പങ്കാളി തന്റെ തന്നെ ശത്രുവാണ്, അവന്‍ സത്യം ചെയ്യുന്നെങ്കിലുംഒന്നും വെളിപ്പെടുത്തുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 25 : മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണ്; കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍സുരക്ഷിതനത്രേ. Share on Facebook Share on Twitter Get this statement Link
  • 26 : ഭരണാധിപന്റെ പ്രീതി നേടാന്‍പലരും ശ്രമിക്കുന്നു; എന്നാല്‍, നീതി ലഭിക്കുന്നതുകര്‍ത്താവില്‍നിന്നാണ്. Share on Facebook Share on Twitter Get this statement Link
  • 27 : നീതിമാന്‍ അനീതി കാട്ടുന്നവനെ വെറുക്കുന്നു;ദുഷ്ടന്‍ സന്‍മാര്‍ഗിയെയും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 05:56:48 IST 2024
Back to Top