Home
Prayers
Contact Us
Help
Change Bible to
P. O. C ബൈബിള്‍
നിയമം
തിരഞ്ഞെടുക്കുക
പഴയ നിയമം
പുതിയ നിയമം
പുസ്തകം
തിരഞ്ഞെടുക്കുക
അദ്ധ്യായം
തിരഞ്ഞെടുക്കുക
വാക്യം
Home
>> P. O. C ബൈബിള്‍ >>
പഴയ നിയമം
>>
ജോബ്
>> അദ്ധ്യായം 15
പഴയ നിയമം
1) ഉല്പത്തി
2) പുറപ്പാട്
3) ലേവ്യര്‍
4) സംഖ്യ
5) നിയമാവര്‍ത്തനം
6) ജോഷ്വാ
7) ന്യായാധിപന്മാര്
8) റൂത്ത്
9) 1 സാമുവല്‍
10) 2 സാമുവല്‍
11) 1 രാജാക്കന്മാര്
12) 2 രാജാക്കന്മാര്
13) 1 ദിനവൃത്താന്തം
14) 2 ദിനവൃത്താന്തം
15) എസ്രാ
16) നെഹമിയ
17) തോബിത്
18) യൂദിത്ത്
19) എസ്തേര്‍
20) 1 മക്കബായര്‍
21) 2 മക്കബായര്‍
22) ജോബ്
23) സങ്കീര്‍ത്തനങ്ങള്‍
24) സുഭാഷിതങ്ങള്‍
25) സഭാപ്രസംഗകന്‍
26) ഉത്തമഗീതം
27) ജ്ഞാനം
28) പ്രഭാഷകന്‍
29) ഏശയ്യാ
30) ജെറെമിയ
31) വിലാപങ്ങള്‍
32) ബാറൂക്ക്
33) എസെക്കിയേല്‍
34) ദാനിയേല്‍
35) ഹോസിയാ
36) ജോയേല്‍
37) ആമോസ്
38) ഒബാദിയ
39) യോനാ
40) മിക്കാ
41) നാഹും
42) ഹബക്കുക്ക്
43) സെഫാനിയ
44) ഹഗ്ഗായി
45) സഖറിയാ
46) മലാക്കി
പുതിയ നിയമം
1) മത്തായി
2) മര്‍ക്കോസ്
3) ലൂക്കാ
4) യോഹന്നാന്
5) അപ്പ. പ്രവര്‍ത്തനങ്ങള്‍
6) റോമാ
7) 1 കൊറിന്തോസ്
8) 2 കൊറിന്തോസ്
9) ഗലാത്തിയാ
10) എഫേസോസ്
11) ഫിലിപ്പി
12) കൊളോസോസ്
13) 1 തെസലോനിക്കാ
14) 2 തെസലോനിക്കാ
15) 1 തിമോത്തേയോസ്
16) 2 തിമോത്തേയോസ്
17) തീത്തോസ്
18) ഫിലെമോന്
19) ഹെബ്രായര്‍
20) യാക്കോബ്
21) 1 പത്രോസ്
22) 2 പത്രോസ്
23) 1 യോഹന്നാന്
24) 2 യോഹന്നാന്
25) 3 യോഹന്നാന്
26) യുദാസ്
27) വെളിപാട്
P. O. C ബൈബിള്‍
,
പഴയ നിയമം
,
ജോബിന്റെ പുസ്തകം
,
പതിനഞ്ചാം അദ്ധ്യായം
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
അദ്ധ്യായം 15
എലിഫാസ് വീണ്ടും സംസാരിക്കുന്നു
1 : തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്ധിമാന്‍ പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?
2 : അവന്‍ കിഴക്കന്‍ കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?
3 : നിഷ്പ്രയോജനമായ വിവാദത്തില്‍ അവന്‍ ഏര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍ അവന്‍ ഉപയോഗിക്കുമോ?
4 : എന്നാല്‍ , നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലും നിന്റെ മനസ്‌സിലില്ല.
5 : അകൃത്യങ്ങളാണു നിന്റെ നാവിനെ ഉപദേശിക്കുന്നത്. വഞ്ചനയുടെ ഭാഷയാണു നീ തിരഞ്ഞെടുക്കുന്നത്.
6 : ഞാനല്ല നീ തന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്. നിന്റെ അധരം തന്നെ നിനക്കെതിരേ സാക്ഷ്യം നല്‍കുന്നു.
7 : നീയാണോ ആദ്യത്തെ മനുഷ്യന്‍ ? പര്‍വതങ്ങള്‍ക്കു മുന്‍പേ നീ ജനിച്ചുവോ?
8 : ദൈവത്തിന്റെ ആലോചനാസഭയിലെ വിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്ഞാനം മുഴുവന്‍ നീ കൈയടക്കി വച്ചിട്ടുണ്ടോ?
9 : ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത എന്താണ് നിനക്ക് അറിയാവുന്നത്? ഞങ്ങള്‍ക്കു വ്യക്തമല്ലാത്ത എന്താണ് നീ മനസ്‌സിലാക്കിയിട്ടുള്ളത്?
10 : നര ബാധിച്ചവരും വൃദ്ധരും ഞങ്ങളുടെ ഇടയിലുണ്ട്, അവര്‍ക്കു നിന്റെ പിതാവിനെക്കാള്‍ പ്രായമുണ്ട്.
11 : ദൈവത്തിന്റെ സമാശ്വാസങ്ങളും നിന്നോടു സൗമ്യമായി പറയുന്ന വാക്കുകളും നിനക്കു നിസ്‌സാരമാണോ?
12 : എന്തുകൊണ്ടാണ് നീ വികാരാധീനനാകുന്നത്? എന്തിനാണ്, നിന്റെ കണ്ണുകള്‍ ജ്വലിക്കുന്നത്?
13 : എന്തുകൊണ്ടാണ്, നീ ദൈവത്തിനെതിരേ കോപം അഴിച്ചുവിടുന്നത്? ഇത്തരം വാക്കുകള്‍ നിന്നില്‍ നിന്നു പുറപ്പെടുന്നത് എന്തുകൊണ്ട്?
14 : മനുഷ്യനു നിഷ്‌കളങ്കനായിരിക്കാന്‍ കഴിയുമോ? സ്ത്രീയില്‍ നിന്നു ജനിച്ചവനു നീതിമാനായിരിക്കാന്‍ സാധിക്കുമോ?
15 : തന്റെ വിശുദ്ധ ദൂതന്‍മാരില്‍ പോലും ദൈവം വിശ്വാസം അര്‍പ്പിക്കുന്നില്ല; അവിടുത്തെ ദൃഷ്ടിയില്‍ സ്വര്‍ഗവും നിര്‍മലമല്ല.
16 : മ്ലേച്ഛനും നീചനും വെള്ളം പോലെ അനീതി പാനം ചെയ്യുന്നവനുമായ മനുഷ്യന്‍ അവരെക്കാള്‍ എത്രയോ താഴെയാണ്!
17 : ഞാന്‍ പറയുന്നതു കേള്‍ക്കുക; ഞാന്‍ വ്യക്തമാക്കിത്തരാം. ഞാന്‍ കണ്ടിട്ടുള്ളവ ഞാന്‍ വിശദമാക്കാം.
18 : ജ്ഞാനികള്‍ പറഞ്ഞതും അവരുടെ പിതാക്കന്‍മാര്‍ ഒളിച്ചുവയ്ക്കാതിരുന്നതും തന്നെ.
19 : അവര്‍ക്കു മാത്രമാണ് ദേശം നല്‍കിയത്. അന്യരാരും അവരുടെ ഇടയിലൂടെ കടന്നുപോയില്ല.
20 : ദുഷ്ടന്‍ ജീവിതകാലം മുഴുവന്‍, അധര്‍മിക്കു വിധിച്ച നാളുകള്‍ തികയുവോളം, വേദനയില്‍ പുളയുന്നു.
21 : ഭീകരശബ്ദങ്ങള്‍ അവന്റെ ചെവിയില്‍ മുഴങ്ങുന്നു; ഐശ്വര്യകാലത്തു വിനാശകന്‍ അവന്റെ മേല്‍ ചാടിവീഴുന്നു.
22 : അന്ധകാരത്തില്‍ നിന്നു മോചനം ലഭിക്കുമെന്ന് അവന്‍ വിശ്വസിക്കുന്നില്ല. വാളിനിരയാകാന്‍ അവന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
23 : ആഹാരം എവിടെ എന്നു തിരക്കി അവന്‍ അലയുന്നു. അന്ധകാരത്തിന്റെ ദിനം ആസന്നമായെന്ന് അവന്‍ അറിയുന്നു.
24 : ദുഃഖവും തീവ്രവേദനയും അവനെ ഭീതിപ്പെടുത്തുന്നു; യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ അവ അവനെ കീഴടക്കുന്നു.
25 : എന്തെന്നാല്‍, അവന്‍ ദൈവത്തിനെതിരേ കൈയുയര്‍ത്തുകയും സര്‍വ്വശക്തനെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു.
26 : കനത്ത പരിചയുമേന്തി ധിക്കാരപൂര്‍വം അവിടുത്തെ നേരെ പാഞ്ഞുചെല്ലുന്നു.
27 : അവന്‍ മുഖവും അരയും മേദസ്‌സുകൊണ്ടു മൂടിയിരിക്കുന്നു.
28 : വിജനമാക്കപ്പെട്ട നഗരങ്ങളിലും ആളൊഴിഞ്ഞ പാര്‍പ്പിടങ്ങളിലും അവന്‍ വസിച്ചിട്ടുണ്ട്. നാശത്തിന് ഉഴിഞ്ഞിട്ടിരുന്നവയാണ് അവ.
29 : അവന്‍ സമ്പന്നനാവുകയില്ല; അവന്റെ ധനം നിലനില്‍ക്കുകയില്ല. അവന്‍ ഭൂമിയില്‍ വേരുപിടിക്കുകയില്ല.
30 : അവന് അന്ധകാരത്തില്‍ നിന്നു മോചനമില്ല; അഗ്‌നിജ്വാലകള്‍ അവന്റെ ശാഖകളെ ഉണക്കിക്കളയും. അവന്റെ പുഷ്പങ്ങള്‍ കാറ്റില്‍ പറത്തിക്കളയും.
31 : തന്നെത്തന്നെ വഞ്ചിച്ച് അവന്‍ ശൂന്യതയില്‍ ആശ്രയിക്കരുത്; ശൂന്യതയായിരിക്കും അവന്റെ പ്രതിഫലം.
32 : അവന്റെ സമയം ആകുന്നതിനുമുന്‍പുതന്നെ അവന് ഇതു ഭവിക്കും. അവന്റെ ശാഖകള്‍ ഒരിക്കലും തളിര്‍ക്കുകയില്ല.
33 : മുന്തിരിച്ചെടിയുടേതുപോലെ അവന്റെ അപക്വഫലങ്ങള്‍ കൊഴിയും. ഒലിവുമരത്തിന്‍േറ തെന്നപോലെ അവന്റെ പൂക്കള്‍ പൊഴിഞ്ഞുപോകും.
34 : എന്തെന്നാല്‍, അധര്‍മികളോടു സംഘംചേരുന്നത് നിഷ്ഫലമായിരിക്കും. കൈക്കൂലിയുടെ കൂടാരങ്ങള്‍ അഗ്‌നിക്കിരയാകും.
35 : അവര്‍ ദ്രോഹം ഗര്‍ഭംധരിച്ച് തിന്‍മയെ പ്രസവിക്കുന്നു. അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42